Wildebeest analysis examples for:   mal-mal   ം    February 25, 2023 at 00:39    Script wb_pprint_html.py   by Ulf Hermjakob

1  GEN 1:1  ആദിയിൽ ദൈവ ആകാശവു ഭൂമിയു സൃഷ്ടിച്ചു.
2  GEN 1:2  ഭൂമി രൂപരഹിതവുശൂന്യവുമായിരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
3  GEN 1:3  വെളിച്ച ഉണ്ടാകട്ടെ എന്നു ദൈവ കല്പിച്ചു; വെളിച്ച ഉണ്ടായി.
4  GEN 1:4  വെളിച്ച നല്ലതു എന്നു ദൈവ കണ്ടു; ദൈവ വെളിച്ചവു ഇരുളു തമ്മിൽ വേർപിരിച്ചു.
5  GEN 1:5  ദൈവ വെളിച്ചത്തിന് പകൽ എന്നു ഇരുളിന് രാത്രി എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാ ദിവസ. ദൈവ വെളിച്ചത്തിനു “പകൽ” എന്നു ഇരുളിനു “രാത്രി” എന്നു പേരു വിളിച്ചു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാ ദിവസ.
6  GEN 1:6  ദൈവ: “വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാന ഉണ്ടാകട്ടെ; അത് വെള്ളത്തിനു വെള്ളത്തിനു തമ്മിൽ വേർതിരിവായിരിക്കട്ടെ” എന്നു കല്പിച്ചു.
7  GEN 1:7  വിതാന ഉണ്ടാക്കിയിട്ട് ദൈവ വിതാനത്തിൻ കീഴിലുള്ള വെള്ളവു വിതാനത്തിൻ മീതെയുള്ള വെള്ളവു തമ്മിൽ വേർപിരിച്ചു; അങ്ങനെഭവിച്ചു.
8  GEN 1:8  ദൈവ വിതാനത്തിന് “ആകാശഎന്ന് പേർ വിളിച്ചു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാ ദിവസ.
9  GEN 1:9  ദൈവ: “ആകാശത്തിൻ കീഴുള്ള വെള്ള ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നില കാണട്ടെ” എന്ന് കല്പിച്ചു; അങ്ങനെഭവിച്ചു.
10  GEN 1:10  ഉണങ്ങിയ നിലത്തിനു ദൈവ ഭൂമി എന്നു വെള്ളത്തിന്റെ കൂട്ടത്തിനു സമുദ്ര എന്നു പേരിട്ടു; നല്ലത് എന്നു ദൈവ കണ്ടു.
11  GEN 1:11  ഭൂമിയിൽനിന്നു പുല്ലു വിത്തുള്ള സസ്യങ്ങളു ഭൂമിയിൽ അതതു തര വിത്തുള്ള ഫല കായിക്കുന്ന വൃക്ഷങ്ങളു മുളച്ചുവരട്ടെ എന്നു ദൈവ കല്പിച്ചു; അങ്ങനെഭവിച്ചു.
12  GEN 1:12  ഭൂമിയിൽ നിന്നു പുല്ലു അതതു തര വിത്തുള്ള ഫല കായിക്കുന്ന വൃക്ഷങ്ങളു മുളച്ചുവന്നു; നല്ലത് എന്നു ദൈവ കണ്ടു.
13  GEN 1:13  സന്ധ്യയായി ഉഷസ്സുമായി, മൂന്നാ ദിവസ.
14  GEN 1:14  “പകലു രാവു തമ്മിൽ വേർതിരിക്കുവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായു ഋതുക്കളു, ദിവസവു, വർഷങ്ങളു തിരിച്ചറിയുവാനായു ഇരിക്കട്ടെ;
15  GEN 1:15  ഭൂമിയെ പ്രകാശിപ്പിക്കുവാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവ കല്പിച്ചു; അങ്ങനെഭവിച്ചു.
16  GEN 1:16  പകൽ വാഴേണ്ടതിന് വലിപ്പമേറിയ വെളിച്ചവു രാത്രി വാഴേണ്ടതിന് വലിപ്പ കുറഞ്ഞ വെളിച്ചവു ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവ ഉണ്ടാക്കി; നക്ഷത്രങ്ങളെയു ഉണ്ടാക്കി.
17  GEN 1:17  ഭൂമിയെ പ്രകാശിപ്പിക്കുവാനു പകലു രാത്രിയു വാഴുവാനു വെളിച്ചത്തെയു ഇരുളിനെയു തമ്മിൽ വേർപിരിക്കുവാനുമായി
18  GEN 1:18  ദൈവ അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലത് എന്നു ദൈവ കണ്ടു.
19  GEN 1:19  സന്ധ്യയായി ഉഷസ്സുമായി, നാലാ ദിവസ.
20  GEN 1:20  “വെള്ളത്തിൽ ചരിക്കുന്ന ജീവികൾ ധാരാളമായി ഉണ്ടാകട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ” എന്ന് ദൈവ കല്പിച്ചു.
21  GEN 1:21  ദൈവ വലിയ തിമിഗലങ്ങളെയു വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതു തര ജീവജന്തുക്കളെയു അതതു തര പറവജാതിയെയു സൃഷ്ടിച്ചു; അതു നല്ലത് എന്നു ദൈവ കണ്ടു.
22  GEN 1:22  “നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറയുവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ” എന്നു കല്പിച്ചു ദൈവ അവയെ അനുഗ്രഹിച്ചു.
23  GEN 1:23  സന്ധ്യയായി ഉഷസ്സുമായി, അഞ്ചാ ദിവസ.
24  GEN 1:24  “അതതു തര കന്നുകാലി, ഇഴജാതി, കാട്ടുമൃഗ ഇങ്ങനെ അതതുതര ജീവജന്തുക്കൾ ഭൂമിയിൽ നിന്നുണ്ടാകട്ടെ” എന്നു ദൈവ കല്പിച്ചു; അങ്ങനെഭവിച്ചു.
25  GEN 1:25  ഇങ്ങനെ ദൈവ അതതു തര കാട്ടുമൃഗങ്ങളെയു അതതു തര കന്നുകാലികളെയു അതതു തര ഭൂചരജന്തുക്കളെയു ഉണ്ടാക്കി; നല്ലത് എന്നു ദൈവ കണ്ടു.
26  GEN 1:26  അനന്തര ദൈവ: “നാനമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാര മനുഷ്യനെ ഉണ്ടാക്കുക; സമുദ്രത്തിലുള്ള മത്സ്യത്തിന്മേലു ആകാശത്തിലുള്ള പറവജാതിയിന്മേലു കന്നുകാലികളിന്മേലു സർവ്വഭൂമിയിന്മേലു ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലു മനുഷ്യർക്ക് ആധിപത്യ ഉണ്ടായിരിക്കട്ടെ” എന്നു കല്പിച്ചു.
27  GEN 1:27  ഇങ്ങനെ ദൈവ തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണു പെണ്ണുമായി അവരെ സൃഷ്ടിച്ചു.
28  GEN 1:28  ദൈവ അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലു ആകാശത്തിലെ പറവജാതിയിന്മേലു സകലഭൂചരജന്തുവിന്മേലു വാഴുവിൻ എന്നു അവരോടു കല്പിച്ചു.