112 | GEN 5:6 | ശേത്തിനു 105 വയസ്സായപ്പോൾ അദ്ദേഹത്തിന് ഏനോശ് ജനിച്ചു. |
116 | GEN 5:10 | കേനാന് ജന്മംനൽകിയതിനുശേഷം ഏനോശ് 815 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു. |
117 | GEN 5:11 | ഏനോശിന്റെ ആയുസ്സ് 905 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു. |
123 | GEN 5:17 | മഹലലേലിന്റെ ആയുസ്സ് 895 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു. |
129 | GEN 5:23 | ഹാനോക്കിന്റെ ആയുസ്സ് 365 വർഷമായിരുന്നു. |
136 | GEN 5:30 | നോഹയ്ക്ക് ജന്മംനൽകിയതിനുശേഷം ലാമെക്ക് 595 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു. |
138 | GEN 5:32 | നോഹയ്ക്കു 500 വയസ്സായതിനുശേഷം, ശേം, ഹാം, യാഫെത്ത് എന്നീ പുത്രന്മാർ അദ്ദേഹത്തിന് ജനിച്ചു. |
234 | GEN 9:28 | പ്രളയത്തിനുശേഷം നോഹ 350 വർഷം ജീവിച്ചിരുന്നു. |
235 | GEN 9:29 | നോഹയുടെ ആയുസ്സ് ആകെ 950 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു. |
2659 | EXO 38:25 | ജനസംഖ്യയെടുപ്പിൽ എണ്ണപ്പെട്ടിരുന്നവരിൽനിന്നു ലഭിച്ചത് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം 100 താലന്ത്, 1,775 ശേക്കേൽ വെള്ളി ആയിരുന്നു. |
2660 | EXO 38:26 | ഇരുപതു വയസ്സും അതിനു മുകളിലും പ്രായമുള്ളവരായി ജനസംഖ്യയെടുപ്പിൽ ഉൾപ്പെട്ട 6,03,550 പേരിൽ ഓരോരുത്തനും ഓരോ ബെക്കാ വീതം കൊടുക്കണമായിരുന്നു. വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അത് അരശേക്കേൽ ആയിരുന്നു. |
2662 | EXO 38:28 | തൂണുകൾക്കു കൊളുത്ത്, മേൽച്ചുറ്റുപടി ഇവ ഉണ്ടാക്കുന്നതിനും കുമിഴ് പൊതിയുന്നതിനും 1,775 ശേക്കേൽ വെള്ളി ഉപയോഗിച്ചു. |
3626 | NUM 1:21 | രൂബേൻഗോത്രത്തിൽനിന്ന് ഉള്ളവർ 46,500 പേർ. |
3628 | NUM 1:23 | ശിമെയോൻഗോത്രത്തിൽനിന്ന് ഉള്ളവർ 59,300 പേർ. |
3630 | NUM 1:25 | ഗാദ്ഗോത്രത്തിൽനിന്ന് ഉള്ളവർ 45,650 പേർ. |
3634 | NUM 1:29 | യിസ്സാഖാർ ഗോത്രത്തിൽനിന്ന് ഉള്ളവർ 54,400 പേർ. |
3636 | NUM 1:31 | സെബൂലൂൻഗോത്രത്തിൽനിന്ന് ഉള്ളവർ 57, 400 പേർ. |
3638 | NUM 1:33 | എഫ്രയീംഗോത്രത്തിൽനിന്ന് ഉള്ളവർ 40,500 പേർ. |
3642 | NUM 1:37 | ബെന്യാമീന്റെ ഗോത്രത്തിൽനിന്ന് ഉള്ളവർ 35,400 പേർ. |
3646 | NUM 1:41 | ആശേർ ഗോത്രത്തിൽനിന്ന് ഉള്ളവർ 41,500 പേർ. |
3648 | NUM 1:43 | നഫ്താലിഗോത്രത്തിൽനിന്ന് ഉള്ളവർ 53,400 പേർ. |
3651 | NUM 1:46 | അവരുടെ ആകെ എണ്ണം 6,03,550 ആയിരുന്നു. |
3665 | NUM 2:6 | അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 54,400. |
3667 | NUM 2:8 | അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 57,400. |
3670 | NUM 2:11 | അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 46,500. |
3672 | NUM 2:13 | അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 59,300. |
3674 | NUM 2:15 | അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 45,650. |
3675 | NUM 2:16 | രൂബേൻപാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ, അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,51,450. അവർ രണ്ടാമതായി പുറപ്പെടും. |
3678 | NUM 2:19 | അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 40,500. |
3682 | NUM 2:23 | അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 35,400. |
3687 | NUM 2:28 | അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 41,500. |
3689 | NUM 2:30 | അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 53,400. |
3690 | NUM 2:31 | ദാൻപാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ ആകെ 1, 57, 600. തങ്ങളുടെ പതാകയിൻകീഴിൽ അവർ ഒടുവിലായി പുറപ്പെടും. |
3691 | NUM 2:32 | കുടുംബങ്ങളായി എണ്ണപ്പെട്ട ഇസ്രായേല്യർ ഇവരാണ്. ഗണംഗണമായി പാളയങ്ങളിലുള്ള പുരുഷന്മാർ ആകെ 6,03,550. |
3715 | NUM 3:22 | ഒരുമാസവും അതിലധികവും പ്രായമുള്ള ആണുങ്ങളുടെ എണ്ണം 7,500. |
3743 | NUM 3:50 | ഇസ്രായേല്യരുടെ ആദ്യജാതന്മാരിൽനിന്ന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം 1,365 ശേക്കേൽ വെള്ളി അദ്ദേഹം വാങ്ങി. |
3780 | NUM 4:36 | പിതൃഭവനപ്രകാരം എണ്ണപ്പെട്ടവർ ആകെ 2,750 ആയിരുന്നു. |
3792 | NUM 4:48 | ആകെ 8,580 ആയിരുന്നു. |
4230 | NUM 16:35 | യഹോവയിൽനിന്ന് അഗ്നി പുറപ്പെട്ടു. ധൂപം കാട്ടിയ 250 പുരുഷന്മാരെയും ദഹിപ്പിച്ചു. |
4509 | NUM 26:18 | ഗാദിന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അതിൽ എണ്ണപ്പെട്ടവർ 40,500 ആയിരുന്നു. |
4513 | NUM 26:22 | യെഹൂദയുടെ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 76,500 ആയിരുന്നു. |
4518 | NUM 26:27 | സെബൂലൂൻ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 60,500 ആയിരുന്നു. |
4525 | NUM 26:34 | മനശ്ശെയുടെ കുടുംബങ്ങൾ ഇവയായിരുന്നു; അതിൽ എണ്ണപ്പെട്ടവർ 52,700 ആയിരുന്നു. |
4528 | NUM 26:37 | എഫ്രയീമിന്റെ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 32,500 ആയിരുന്നു. ഇവയായിരുന്നു യോസേഫിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ. |
4532 | NUM 26:41 | ബെന്യാമീന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 45,600 ആയിരുന്നു. |
4538 | NUM 26:47 | ആശേരിന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 53,400 ആയിരുന്നു. |
4541 | NUM 26:50 | ഇവയായിരുന്നു നഫ്താലിയുടെ കുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 45,400 ആയിരുന്നു. |
4698 | NUM 31:32 | പടയാളികൾ എടുത്ത കവർച്ചയ്ക്കുപുറമേ ഉണ്ടായിരുന്ന കൊള്ളമുതൽ 6,75,000 ചെമ്മരിയാട്, |
4702 | NUM 31:36 | യുദ്ധത്തിൽ പങ്കെടുത്തവർക്കുള്ള ഓഹരി—കൊള്ളമുതലിന്റെ പകുതി—ഇവയായിരുന്നു: 3,37,500 ചെമ്മരിയാട്, |
4703 | NUM 31:37 | അതിൽ യഹോവയ്ക്കുള്ള വിഹിതം 675 ആയിരുന്നു; |
4705 | NUM 31:39 | 30,500 കഴുത, അതിൽ യഹോവയ്ക്കുള്ള വിഹിതം 61 ആയിരുന്നു; |
4709 | NUM 31:43 | 3,37,500 ചെമ്മരിയാട്, |
4711 | NUM 31:45 | 30,500 കഴുത, |
4718 | NUM 31:52 | സഹസ്രാധിപന്മാരിലും ശതാധിപന്മാരിലുംനിന്ന് അവർ യഹോവയ്ക്കു കാഴ്ചയായി അർപ്പിച്ച സ്വർണം ആകെ 16,750 ശേക്കേൽ ആയിരുന്നു. |
9077 | 1KI 9:23 | ശലോമോന്റെ പ്രവർത്തനപദ്ധതികളിൽ പ്രധാനചുമതലകൾ വഹിക്കുന്നവരായി 550 ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നു. വിവിധ ജോലിക്കാരുടെ മേൽനോട്ടം ഇവർക്കായിരുന്നു. |
10628 | 1CH 9:9 | ബെന്യാമീൻഗോത്രക്കാരിൽനിന്ന് അവരുടെ വംശാവലിയിൽ പേരു ചേർക്കപ്പെട്ടിരിക്കുന്നവരുടെ എണ്ണം 956 ആയിരുന്നു. ഇവരെല്ലാം അവരവരുടെ കുടുംബങ്ങൾക്കു തലവന്മാരായിരുന്നു. |
10758 | 1CH 12:34 | സെബൂലൂൻ ഗോത്രക്കാരിൽനിന്നു തഴക്കംപ്രാപിച്ച പോരാളികളും എല്ലാവിധത്തിലുമുള്ള ആയുധവർഗവും യുദ്ധത്തിൽ ഉപയോഗിക്കാൻ സജ്ജരും പൂർണവിശ്വസ്തതയോടെ ദാവീദിനെ സഹായിക്കാൻ സന്നദ്ധരുമായവർ 50,000 പേർ; |
11233 | 2CH 2:16 | ശലോമോൻ, തന്റെ പിതാവായ ദാവീദ് ജനസംഖ്യയെടുത്തതുപോലെ, ഇസ്രായേൽദേശത്തുള്ള പ്രവാസികളുടെ ജനസംഖ്യ തിട്ടപ്പെടുത്തി; അവർ 1,53,600 പേർ എന്നുകണ്ടു. |
11361 | 2CH 8:10 | അവരും ശലോമോൻരാജാവിന്റെ മുഖ്യ ഉദ്യോഗസ്ഥന്മാരായിരുന്നു. ജനങ്ങളുടെ കാര്യവിചാരകന്മാരായി 250 ഉദ്യോഗസ്ഥന്മാർ ഉണ്ടായിരുന്നു. |
11369 | 2CH 8:18 | ഹൂരാം സമുദ്രയാത്രയിൽ പരിചയമുള്ള തന്റെ സ്വന്തം സേവകരുടെ നേതൃത്വത്തിൽ ശലോമോനുവേണ്ടി കപ്പലുകൾ അയച്ചുകൊടുത്തു. അവർ ശലോമോന്റെ ആൾക്കാരോടൊപ്പം ഓഫീറിലേക്കു സമുദ്രമാർഗം പോയി; അവിടെനിന്നും അവർ 450 താലന്തു സ്വർണം ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവരികയും ചെയ്തു. |
11750 | 2CH 26:13 | ശത്രുക്കൾക്കെതിരേ രാജാവിനെ സഹായിക്കാൻ, ഈ കുടുംബത്തലവന്മാരുടെ ആധിപത്യത്തിൽ ശിക്ഷണം നേടിയ 3,07,500 പേരുള്ള ശക്തമായ ഒരു സൈന്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. |
12032 | EZR 1:11 | സ്വർണവും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങൾ ആകെ 5,400 എണ്ണം ഉണ്ടായിരുന്നു. പ്രവാസികൾ ബാബേലിൽനിന്ന് ജെറുശലേമിലേക്കു വന്നപ്പോൾ ഇവയെല്ലാം ശേശ്ബസ്സർ കൂടെ കൊണ്ടുവന്നിരുന്നു. |
12037 | EZR 2:5 | ആരഹിന്റെ പിൻഗാമികൾ 775 |
12039 | EZR 2:7 | ഏലാമിന്റെ പിൻഗാമികൾ 1,254 |
12040 | EZR 2:8 | സത്ഥുവിന്റെ പിൻഗാമികൾ 945 |
12046 | EZR 2:14 | ബിഗ്വായിയുടെ പിൻഗാമികൾ 2,056 |
12047 | EZR 2:15 | ആദീന്റെ പിൻഗാമികൾ 454 |
12052 | EZR 2:20 | ഗിബ്ബാരിന്റെ പിൻഗാമികൾ 95 |
12054 | EZR 2:22 | നെത്തോഫാത്തിൽനിന്നുള്ള പുരുഷന്മാർ 56 |
12061 | EZR 2:29 | നെബോയിൽനിന്നുള്ള പുരുഷന്മാർ 52 |
12062 | EZR 2:30 | മഗ്ബീശിൽനിന്നുള്ള പുരുഷന്മാർ 156 |
12063 | EZR 2:31 | മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ 1,254 |
12065 | EZR 2:33 | ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ 725 |
12066 | EZR 2:34 | യെരീഹോയിൽനിന്നുള്ള പുരുഷന്മാർ 345 |
12069 | EZR 2:37 | ഇമ്മേരിന്റെ പിൻഗാമികൾ 1,052 |
12092 | EZR 2:60 | ദെലായാവ്, തോബിയാവ്, നെക്കോദ എന്നിവരുടെ പിൻഗാമികൾ 652. |
12098 | EZR 2:66 | 736 കുതിര, 245 കോവർകഴുത, |
12099 | EZR 2:67 | 435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു. |
12101 | EZR 2:69 | തങ്ങളുടെ കഴിവനുസരിച്ച്, ഈ പണിക്കു ഭണ്ഡാരത്തിലേക്ക് 61,000 തങ്കക്കാശും, 5,000 മിന്നാ വെള്ളിയും 100 പുരോഹിതവസ്ത്രങ്ങളും അവർ നൽകി. |
12209 | EZR 8:3 | പരോശിന്റെ പിൻതുടർച്ചക്കാരിൽ: സെഖര്യാവും അദ്ദേഹത്തോടൊപ്പം വംശാവലിയിൽ പേരുള്ള 150 പുരുഷന്മാരും; |
12212 | EZR 8:6 | ആദീന്റെ പിൻഗാമികളിൽ: യോനാഥാന്റെ മകനായ ഏബെദും അദ്ദേഹത്തിന്റെകൂടെ 50 പുരുഷന്മാരും; |
12435 | NEH 7:10 | ആരഹിന്റെ പിൻഗാമികൾ 652 |
12437 | NEH 7:12 | ഏലാമിന്റെ പിൻഗാമികൾ 1,254 |
12438 | NEH 7:13 | സത്ഥുവിന്റെ പിൻഗാമികൾ 845 |
12445 | NEH 7:20 | ആദീന്റെ പിൻഗാമികൾ 655 |
12450 | NEH 7:25 | ഗിബെയോന്റെ പിൻഗാമികൾ 95 |
12458 | NEH 7:33 | നെബോയിൽനിന്നുള്ള പുരുഷന്മാർ 52 |
12459 | NEH 7:34 | മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ 1,254 |
12461 | NEH 7:36 | യെരീഹോയിൽനിന്നുള്ള പുരുഷന്മാർ 345 |
12465 | NEH 7:40 | ഇമ്മേരിന്റെ പിൻഗാമികൾ 1,052 |
12492 | NEH 7:67 | അതിനുപുറമേ 7,337 ദാസീദാസന്മാരും സംഗീതജ്ഞരായ 245 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു. |
12493 | NEH 7:68 | 736 കുതിര, 245 കോവർകഴുത, 435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു. |
12494 | NEH 7:69 | കുടുംബത്തലവന്മാരിൽ ചിലർ വേലയ്ക്കായി സംഭാവന നൽകി. ദേശാധിപതി ഖജനാവിൽനിന്ന് 1,000 തങ്കക്കാശും, 50 കിണ്ണങ്ങളും 530 പുരോഹിതവസ്ത്രവും കൊടുത്തു. |
20375 | JER 52:30 | അദ്ദേഹത്തിന്റെ ഇരുപത്തിമൂന്നാം വർഷത്തിൽ അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ 745 യെഹൂദരെ പ്രവാസത്തിലേക്കു കൊണ്ടുപോയി. ഇങ്ങനെ ആകെ 4,600 പേർ. |
21700 | EZK 45:1 | “ ‘നിങ്ങൾ ദേശം ഓഹരിയായി വിഭജിക്കുമ്പോൾ 25,000 മുഴം നീളവും 20,000 മുഴം വീതിയുമുള്ള ഒരു സ്ഥലം വിശുദ്ധഭൂമിയായി യഹോവയ്ക്ക് വേർതിരിക്കണം. ആ സ്ഥലം മുഴുവൻ വിശുദ്ധമായിരിക്കും. |