Wildebeest analysis examples for:   mal-malc   ം    February 11, 2023 at 19:02    Script wb_pprint_html.py   by Ulf Hermjakob

1  GEN 1:1  ആദിയിൽ ദൈവ ആകാശവു ഭൂമിയു സൃഷ്ടിച്ചു.
2  GEN 1:2  ഭൂമി രൂപരഹിതവു ശൂന്യവുമായിരുന്നു; വെള്ള നിറഞ്ഞ ഭൂതലത്തിന്മേൽ അന്ധകാര വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിനുമീതേ വ്യാപരിച്ചുകൊണ്ടിരുന്നു.
3  GEN 1:3  “പ്രകാശ ഉണ്ടാകട്ടെ,” ദൈവ അരുളിച്ചെയ്തു; പ്രകാശ ഉണ്ടായി.
4  GEN 1:4  പ്രകാശ നല്ലത് എന്നു ദൈവ കണ്ടു; അവിടന്നു പ്രകാശവു അന്ധകാരവുതമ്മിൽ വേർതിരിച്ചു;
5  GEN 1:5  ദൈവ പ്രകാശത്തെ “പകൽ” എന്നു അന്ധകാരത്തെ “രാത്രി” എന്നു വിളിച്ചു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—ഒന്നാദിവസ.
6  GEN 1:6  “വെള്ളങ്ങളുടെ മധ്യേ ഒരു വിതാന ഉണ്ടാകട്ടെ,” ദൈവ അരുളിച്ചെയ്തു; “വെള്ളവു വെള്ളവുതമ്മിൽ വേർപിരിയട്ടെ” എന്നു കൽപ്പിച്ചു.
7  GEN 1:7  അങ്ങനെ ദൈവ ഒരു വിതാന ഉണ്ടാക്കി, വിതാനത്തിനു താഴെയുള്ള വെള്ളവു മുകളിലുള്ള വെള്ളവുതമ്മിൽ വേർതിരിയട്ടെ എന്നു കൽപ്പിച്ചു; അത് അങ്ങനെതന്നെഭവിച്ചു.
8  GEN 1:8  വിതാനത്തെ ദൈവ “ആകാശഎന്നു വിളിച്ചു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—രണ്ടാദിവസ.
9  GEN 1:9  “ആകാശത്തിനുതാഴെയുള്ള വെള്ള ഒരു സ്ഥലത്തു കൂടിച്ചേർന്ന് ഉണങ്ങിയ നില ഉണ്ടാകട്ടെ,” ദൈവ അരുളിച്ചെയ്തു; അങ്ങനെഭവിച്ചു.
10  GEN 1:10  ഉണങ്ങിയ നിലത്തിനു ദൈവ “കര” എന്നു വെള്ളത്തിന്റെ ശേഖരത്തിനു “സമുദ്രഎന്നു പേരുവിളിച്ചു; നല്ലത് എന്നു ദൈവ കണ്ടു.
11  GEN 1:11  “ഭൂമിയിൽ സസ്യജാലങ്ങൾ മുളയ്ക്കട്ടെ: ഭൂമിയിൽനിന്ന് വിത്തുള്ള സസ്യങ്ങളു അതതുതര വിത്തുള്ള ഫല കായ്ക്കുന്ന വൃക്ഷങ്ങളു മുളച്ചുവരട്ടെ,” ദൈവ അരുളിച്ചെയ്തു; അങ്ങനെഭവിച്ചു.
12  GEN 1:12  ഭൂമി അതതുതര വിത്തുള്ള സസ്യജാലങ്ങളു അതതുതര വിത്തുള്ള ഫല കായ്ക്കുന്ന വൃക്ഷങ്ങളു മുളപ്പിച്ചു. നല്ലത് എന്നു ദൈവ കണ്ടു.
13  GEN 1:13  സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—മൂന്നാദിവസ.
14  GEN 1:14  “പകലു രാത്രിയുതമ്മിൽ വേർതിരിക്കാൻ ആകാശവിതാനത്തിൽ പ്രകാശങ്ങൾ ഉണ്ടാകട്ടെ; ഋതുക്കൾ, ദിവസങ്ങൾ,വത്സരങ്ങൾ എന്നിവയെ തിരിച്ചറിയാനുള്ള ചിഹ്നങ്ങളായി ആ പ്രകാശങ്ങൾ മാറട്ടെ;
15  GEN 1:15  ഭൂമിയെ പ്രകാശിപ്പിക്കാൻ ആകാശവിതാനത്തിൽ അവ പ്രകാശസ്രോതസ്സുകളായിരിക്കട്ടെ,” ദൈവ കൽപ്പിച്ചു; അങ്ങനെഭവിച്ചു.
16  GEN 1:16  പകലിന്റെ അധിപതിയായി വലുപ്പ കൂടിയ പ്രകാശവു രാത്രിയുടെ അധിപതിയായി വലുപ്പ കുറഞ്ഞ പ്രകാശവു—ഇങ്ങനെ രണ്ടു വലിയ പ്രകാശത്തെ ദൈവ ഉണ്ടാക്കി. അവിടന്നു നക്ഷത്രങ്ങളെയു സൃഷ്ടിച്ചു.
17  GEN 1:17  ദൈവ ആകാശവിതാനത്തിൽ ഈ പ്രകാശങ്ങളെ സ്ഥാപിച്ചത് ഭൂമിയെ പ്രകാശിപ്പിക്കാനു പകലിന്റെയു രാത്രിയുടെയു അധിപതികളായിരിക്കാനു പ്രകാശവു ഇരുളുതമ്മിൽ വേർതിരിക്കാനുമായിരുന്നു. നല്ലത് എന്നു ദൈവ കണ്ടു.
19  GEN 1:19  സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—നാലാദിവസ.
20  GEN 1:20  “ജലത്തിൽ ജീവജന്തുക്കൾ പെരുകട്ടെ എന്നു ഭൂമിക്കുമീതേ ആകാശവിതാനത്തിൽ പക്ഷികൾ പറക്കട്ടെ,” എന്നു ദൈവ അരുളിച്ചെയ്തു.
21  GEN 1:21  അങ്ങനെ ദൈവ വലിയ സമുദ്രജീവികളെയു വെള്ളത്തിൽ കൂട്ടമായി ജീവിക്കുകയു സഞ്ചരിക്കുകയു ചെയ്യുന്ന അതതുതര ജന്തുക്കളെയു സൃഷ്ടിച്ചു, കൂടാതെ അതതുതര പക്ഷികളെയു സൃഷ്ടിച്ചു; നല്ലത് എന്നു ദൈവ കണ്ടു.
22  GEN 1:22  ദൈവ അവയെ അനുഗ്രഹിച്ചുകൊണ്ട്, “നിങ്ങൾ വർധിച്ചു പെരുകി സമുദ്രജലത്തിൽ നിറയട്ടെ; ഭൂമിയിൽ പക്ഷികളു വർധിച്ചുവരട്ടെ,” എന്നു കൽപ്പിച്ചു.
23  GEN 1:23  സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—അഞ്ചാദിവസ.
24  GEN 1:24  “ഭൂമിയിൽ അതതുതര ജീവജന്തുക്കൾ ഉണ്ടാകട്ടെ: കന്നുകാലികൾ, ഇഴജന്തുക്കൾ, വന്യമൃഗങ്ങൾ എന്നിവ അതതിന്റെ വർഗമനുസരിച്ച് ഉണ്ടാകട്ടെ,” ദൈവ കൽപ്പിച്ചു; അങ്ങനെതന്നെഭവിച്ചു.
25  GEN 1:25  ഇപ്രകാര ദൈവ അതതുതര വന്യമൃഗങ്ങളെയു അതതുതര കന്നുകാലികളെയു ഭൂമിയിൽ ഇഴയുന്ന അതതുതര ഇഴജന്തുക്കളെയു ഉണ്ടാക്കി; നല്ലത് എന്നു ദൈവ കണ്ടു.
26  GEN 1:26  അതിനുശേഷ, “നമുക്ക് നമ്മുടെ സ്വരൂപത്തിലു നമ്മുടെ സാദൃശ്യത്തിലു മനുഷ്യനെ നിർമിക്കാ എന്നു ദൈവ കൽപ്പിച്ചു. അവർ സമുദ്രത്തിലെ മത്സ്യങ്ങൾക്കു ആകാശത്തിലെ പക്ഷികൾക്കു കന്നുകാലികൾക്കു സകലവന്യജീവികൾക്കു ഭൂമിയിൽ ഇഴയുന്ന സകല ഇഴജന്തുക്കൾക്കു അധിപതികളാകട്ടെ.”
27  GEN 1:27  ഇങ്ങനെ, ദൈവ തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു; അവിടന്നു ദൈവസ്വരൂപത്തിൽ അവരെ സൃഷ്ടിച്ചു; പുരുഷനു സ്ത്രീയുമായി അവരെ സൃഷ്ടിച്ചു.
28  GEN 1:28  ദൈവ അവരെ അനുഗ്രഹിച്ചു; “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അധീനമാക്കുക; സമുദ്രത്തിലെ മത്സ്യങ്ങളുടെമേലു ആകാശത്തിലെ പക്ഷികളുടെമേലു ഭൂമിയിൽ ചരിക്കുന്ന സകലജീവികളുടെമേലു അധിപതികളാകുക” എന്ന് അവരോടു കൽപ്പിച്ചു.